സുഭാഷിതം

 സുഭാഷിതം 


"ഹരേഃ പദാഹതിഃ ശ്ലാഘ്യാ ന ശ്ലാഘ്യം ഖരരോഹണം,

സ്പർധാപി വിദുഷാ യുക്താ ന യുക്താ മൂര്‍ഖമിത്രതാ !"

ഒരു സിംഹത്തിന്റെ മുന്നില്‍ ചെന്ന് പെട്ട് അതിന്റെ ശക്തിയേറിയ ഒരു തൊഴി ഏറ്റുവാങ്ങുന്നതാണ് ഒരു കഴുതയുടെ പുറത്തു കയറി ആഘോഷപൂര്‍വ്വം സവാരി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പ്രശംസനീയം.


ഒരു വിദ്വാനുമായി തര്‍ക്കത്തിലും വിമര്‍ശനപരമായ വാഗ്വാദങ്ങളിലും

 കൂടെയെങ്കിലും സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒരു വിഡ്ഢിയുമായി ചങ്ങാത്തം

 കൊണ്ടു നടക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ഭേദമാണ്. 

അഭിപ്രായങ്ങളൊന്നുമില്ല: